top of page


ഗ്യാപ് ഡൗൺ തന്നെ
പറഞ്ഞതു പോലെ തന്നെ സ്റ്റോക് മാർക്കറ്റിൽ ഗ്യാപ് ഡൗൺ ഓപ്പണിങ്. സെൻസെക്സും നിഫ്റ്റിയും ഒറ്റയടിക്ക് 1.8% താഴ്ന്നപ്പോൾ കമ്പോള മൂല്യത്തിൽ എട്ടു ലക്ഷം കോടി ആവിയായി. ഓട്ടോ, റിയാൽറ്റി, ഇൻഫ്ര അടക്കം എല്ലാ സെക്ടറൽ ഇൻഡക്സുകളും ചുവപ്പിൽ നീരാടി. പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിച്ചതോടെ ക്രൂഡ് വില ഫ്യൂച്ചേഴ്സിൽ കഴിഞ്ഞ 14 മാസത്തെ ഉയർന്ന നിരക്കിൽ. സ്പോട്ടിൽ 7% വർധന ബ്രൻ്റിൽ കണ്ടു. ബ്രൻ്റ് ക്രൂഡിന് ഫ്യൂച്ചേഴ്സിൽ ബാരലിന് 82.40 ഡോളർ കണ്ടത് ആശങ്കയുടെ നിഴൽ പരത്തി. ഹോർമൂസ് അടച്ചെന്ന് ടെഹ്റാൻ പറഞ്ഞതായി വാർ

Sreekantan S
Mar 21 min read


ഓഹരിയിൽ ഗ്യാപ് ഡൗൺ പ്രതീക്ഷിക്കാം
ഈ ആഴ്ച സ്റ്റോക് മാർക്കറ്റിൽ എല്ലാവരും ഒരു ഗ്യാപ് ഡൗൺ ഓപ്പണിങ്ങിനാണ് സാദ്ധ്യത പറയുന്നത്. ഖമേനിയുടെ അന്ത്യത്തിൽ പ്രകോപിതരായി രണ്ടു കൂട്ടരും അതിക്രമങ്ങൾ കടുപ്പിച്ചാലൊ?. ഈ അശങ്ക മാർക്കറ്റിനെ വേട്ടയാടുന്നു. നിഫ്റ്റി 25,000 വിട്ട് നിർണ്ണായക സപ്പോർട്ടായ 24,850 ഭേദിച്ച് താഴോട്ട് പോയാൽ 24,500 . അല്ലെങ്കിൽ 24,400 വരെ കാണാമെന്ന് ടെക്നിക്കൽ അനലിസ്റ്റുകൾ പറയുന്നു. ഓഹരി വിറ്റ് സ്വർണ്ണത്തിലും വെള്ളിയിലുമൊക്കെ നിക്ഷേപകർ സുരക്ഷിത അഭയം തേടിയേക്കുമെന്ന് ഫണ്ടമെൻ്റൽ അനലിസ്റ്റുകൾ പറയുമ്പോൾ ടെക്നി

Sreekantan S
Mar 11 min read


ഓഹരി, താഴോട്ട് തന്നെ
സ്റ്റോക് മാർക്കറ്റ് ദുർബലമായി തുടരുകയാണ്. ആഴ്ച അവസാനവും ട്രെൻ്റിൽ മാറ്റമില്ല. വെള്ളിയാഴ്ച രാവിലെ തന്നെ കണ്ടത് കൂട്ടപ്പൊരിച്ചിലായിരുന്നു. കമ്പോള മൂല്യത്തിൽ മൂന്നു ലക്ഷം കോടിയുടെ നഷ്ടം രാവിലെ തന്നെ. ജിയോ പൊളിറ്റിക്സിൽ അനിശ്ചിതത്വം മാറുന്നില്ല. പുതിയ പ്രശ്നങ്ങൾ ഉരുണ്ടു കൂടുന്നു. അമേരിക്ക-ഇറാൻ ചർച്ചകൾ എങ്ങുമെത്തുന്നില്ല. ഇതോടെ ക്രൂഡ് വില ബാരലിന് 71 ഡോളറിന് മുകളിലെത്തി. വിദേശ ഫണ്ടുകൾ പലപ്പോഴും വിറ്റതിനേക്കാളും കൂടുതൽ വാങ്ങുന്നുണ്ടെങ്കിലും sell on ralIy തന്ത്രം തന്നെ പയറ്റിക്കാണു

Sreekantan S
Feb 271 min read


SeII on rally, കാണുന്നത് അതു തന്നെ
തുടക്കത്തിലെ നേട്ടങ്ങൾ പിന്നീട് കൈമോശം വന്ന കാഴ്ചയാണ് സ്റ്റോക് മാർക്കറ്റിൽ കാണുന്നത്. NVidiaയുടെ മികച്ച ഫലം ഐടിയിൽ രാവിലെ കണ്ടു. പിന്നീട് കാര്യങ്ങൾ കൈവിട്ടു പോയി. ബാങ്ക് നിഫ്റ്റിയിലാവട്ടെ നല്ല വ്യതിയാനം. കോൾ ഇന്ത്യ, പവർ ഗ്രിഡ് കോർപ്പറേഷൻ, എസ്ബിഐ എന്നിവ നിഫ്റ്റിയെ പിന്നാക്കം വലിച്ചു കൊണ്ടേയിരുന്നു. ടാറ്റ മോട്ടോഴ്സും ടെക് മഹീന്ദ്രയും മുന്നോട്ടാഞ്ഞതാണ് നിഫ്റ്റിയെ പിടിച്ചു നിർത്തിയത്. ക്രൂഡ് വില കഴിഞ്ഞ എഴുമാസത്തെ ഉയർന്ന നിലവാരത്തിൽ എത്തിയത് നിക്ഷേപകർക്കിടയിൽ ആശങ്ക പടർത്തി.

Sreekantan S
Feb 261 min read


ഇടിത്തീയായി AI, ഐടി ഇടിവിൽ ഓഹരി താഴോട്ട്
Al ഭീതി ഇടിത്തീയായി ഐടിയെ ഉലയ്ക്കുന്നു. ട്രംപ് തീരുവ എന്ന അശ നിപാതം, കയറുന്ന ക്രൂഡ്, ദുർബല ഗ്ളോബൽ ക്യൂസ്. എല്ലാം കൂടി സെൻസെക്സിനും നിഫ്റ്റിക്കും ഇന്നത്തെ F&O ക്ളോസിങ് കളിയിൽ കനത്ത പ്രഹരമേൽപ്പിച്ചു. 590 കോടിയുടെ തട്ടിപ്പിലെ 556 കോടിയും വീണ്ടെടുത്തതായി ഹരിയാന സർക്കാർ വ്യക്തമാക്കിയതോടെ ഐ ഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി പച്ച തൊട്ട കാഴ്ച ശ്രദ്ധേയമായി. ഐടി സെല്ലോഫ് കാരണം രണ്ട് ഇൻഡക്സുകളും ഒരു ശതമാനം കുറഞ്ഞു.ഇടയ്ക്ക് ഒന്നര ശതമാനം വരെയായി ഇടിവ്.നിഫ്റ്റി ഐടി ഇൻഡക്സ് ഒരു വേള മൂന്നു ശതമാനത

Sreekantan S
Feb 241 min read


എഫ്&ഒ ക്ളോസിങ്, ജിഡിപി കണക്കുകൾ, ട്രംപ് തീരുവകൾ ദലാൾ സ്ട്രീറ്റ് എവിടേക്ക്?
ഈ ആഴ്ച നിക്ഷേപകർ കരുതിയിരിക്കണം. വലിയ വില വ്യതിയാനങ്ങൾക്ക് സ്റ്റോക് മാർക്കറ്റ് വേദിയാവാൻ സർവ സാദ്ധ്യതയും കാണുന്നു. ചെറുകിടക്കാർ സൂക്ഷി ക്കണം. എഫ് ആൻറ് ഒ ക്ളോസിങ്, പുതിയ ജി ഡിപി കണക്കുകൾ, ട്രംപും കോടതി വിശേഷങ്ങളും എല്ലാം ഇൻഡക്സുകളെ ആട്ടി ഉലയ്ക്കാം. വിദേശ ഫണ്ടുകളെ സ്വാധീനിക്കാൻ അമേരിക്ക - ഇറാൻ വിഷയം . പിന്നെ ക്രൂഡോയിൽ വില എങ്ങോട്ട്'? വിദേശ ഫണ്ടുകൾ ഐടിയോടുള്ള നിർമമത ഈ ആഴ്ചയും തുടർന്നേക്കാം. ഈ സാഹചര്യത്തിൽ തദ്ദേശ ഫണ്ടുകൾ കയ്യയച്ച് പിന്തുണയ്ക്കുമോ?കണ്ടറിയണം. ഫണ്ടുകൾ വിട്ടു നിന്നാൽ

Sreekantan S
Feb 221 min read


ഇന്ത്യൻ IT യുടെ ഭാവി?
AI വിഴുങ്ങുമോ ഇന്ത്യൻ ഐടി കമ്പനികളെ?. ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ആശങ്ക ബാക്കി നിൽക്കുന്നു. വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ ഐടി കമ്പനികളോട് പഴയ മമതയില്ല.ഫ്രബ്രുവരിയിലെ ആദ്യ രണ്ടാഴ്ച 10,956 കോടി മതിപ്പ് വില വരുന്ന ഇന്ത്യൻ ഐടി ഓഹരികൾ അവർ കയ്യൊഴിഞ്ഞ് കാണുന്നു.കഴിഞ്ഞ കൊല്ലമേ ഈ ശനിദശ തുടങ്ങി. Al ഭീതിയിൽ കഴിഞ്ഞ കൊല്ലം അവർ വിറ്റു മാറിയത് 74,698 കോടിയുടെ ഇന്ത്യൻ ഐടി ഓഹരികളാണ്.ഇക്കൊല്ലം ജനുവരിയിൽ 1,835 കോടിയുടെ വിൽപ്പന. രണ്ടക്ക രക്തച്ചൊരിച്ചിലിലാണ് ഒട്ടുമിക്ക ഐടി ഫ്രണ്ട് ലൈനും.വിപ്രോ

Sreekantan S
Feb 211 min read
bottom of page
